2012 ജനുവരി 17, ചൊവ്വാഴ്ച

പ്രവാചകന്‍ മുഹമ്മദ് സ അ യെ അനുസരിക്കുകയും പ്രവാചകചര്യ അനുതവനംചെയ്യുകയും വേണം

പ്രവാചകന്‍ മുഹമ്മദ് സ അ യെ അനുസരിക്കുകയും പ്രവാചകചര്യ അനുതവനംചെയ്യുകയും വേണം
പ്രവാചകനെ അനുസരിക്കെണ്ടാതില്ല പ്രവാചകന്‍ കൊണ്ടുവന്ന ഖുര്ആരന്‍ നെ അരുസരിച്ചാല്‍ മതി എന്ന് വാതിക്കുന്ന ഒരു വിഭാഗം ജനങ്ങളെ ഞാന്‍ കന്നുന്നു അവര്‍ ഹദീസ്‌ നിഷേധികളും ഖുര്ആളന്‍ വക്താക്കളെന്ന് ഭംഗിവാക്ക് പറയുന്നവരും ആരാധനാ മുറകളും ലെക്ഷ്യബോധവും ഇല്ലത്തവരകുന്നു
പ്രവാചകന്‍ മുഹമ്മദ് നബിയും റസൂലും ആകുന്നു, റസൂല്‍ എന്ന പദവി പ്രവാചകന്മാരില്‍ ചിലര്ക്ക് അള്ളാഹു പ്രത്യകം നല്കിയതാകുന്നു അത് ഒരിക്കലും അത് ഒരിക്കലും {അവന്റെക പ്രവാചകന്മാര്ക്ക് ഇടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്പ്പിക്കുന്നില്ലാ 2:285} എന്ന് പറഞ്ഞതിന് എതിരല്ല കാരണം ആദം നബി തൊട്ട് മുഹമ്മദ്‌ നബി വരെ എല്ലാവരും കൊണ്ട് വന്ന ദീന്‍ ഇസ്ലാം മാത്രാ മാകുന്നു
അനുസരിക്കുക എന്നാല്‍ എന്നാല്‍ ഒരുകല്പ്പന അനുസരിച്ച് പ്രവര്ത്തിരക്കുക കല്പനയും അദ്ദേഹത്തിന്റെ പ്രവര്ത്തി യും കണ്ടുകൊണ്ട് പിന്തുടരുക പിന്പലറ്റുക, പിന്പറ്റിജീവിക്കുക എന്നെല്ലാം പറയും
റസൂലിനെ അല്ലാതെ പ്രവാചകനെ(നബിയെ) അനുസരിക്കാന്‍ പറഞ്ഞ ഒരു ആയത്താകുന്നു ചെകനൂരികളുടെ ചോദ്യം മാത്രവുമല്ല റസൂല്‍ എന്നാല്‍ ദൂതന്‍, ദൂതന്‍ എന്നാല്‍ ദൂത് ഉള്ളവന്‍, ദൂത്‌ എന്നാല്‍ ഖുര്ആനന്‍ അതിനാല്‍ ഖുര്ആാന്‍ നെ അനുസരിക്കുവനാകുന്നു അള്ളാഹു കല്പ്പി്ച്ചത് എന്നാ തെറ്റായ ചര്ച്ചരയും തെറ്റായ വിശ്വാസവും വെച്ച് പുലര്ത്തുന്നതോടെ അത് പ്രജരിപ്പിക്കുകയും ചെയ്തു കൊണ്ട് മുസ്ലിംങ്ങളെ വസികെടിലക്കാന്‍ ശ്രമിക്കുന്നു.
തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്ജീലിലും രെഖപ്പെടുത്ത്പ്പെട്ട അവര്ക്ക് ‌ കണ്ടത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ (നബി) ൈദവ്ദൂതനെ (റസൂല്‍) (മുഹമ്മദ് നബിയെ) പിന്പചറ്റുന്നവര്ക്ക്ൊ (അനുസരികുക്ന്നവര്ക്ക് )(ആ കരുന്ന്യം രേഖപ്പെടുത്ത്പ്പെടുന്ന്താണ്്) അവരോട് അദ്ദേഹം സദാചാരം കല്പിക്കുകയും ദുരാചാരത്തില്നികന്ന് അവരെ വിലക്കുകയും ചെയ്യുന്നു നല്ല വസ്തുക്കള്‍ അവര്ക്ക് ‌ അദ്ദേഹം അനുവടനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കി വെക്കുകയും ചെയ്യുന്നു അപ്പേള്‍ അദേഹത്തില്‍ വിശ്വാസിക്കുകയും അദ്ധേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ധേഹതോടൊപ്പം അവ്തരിപ്പിക്കപ്പ്ട്ടിട്ടുള്ള ആ പ്രകാശത്തെ പിന്പ്റ്റുകയും ചെയ്തവര്‍ ആരോ അവര്‍ തന്നെയാണ് വിജയികള്‍. (7:157)
പറയുക മനുഷ്യരെ തീര്ച്ചടയായും ഞാന്‍ നിങ്ങളിലെക്കെലാം ഉള്ള അല്ലാഹുവിന്റെീ ദുതനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം എതോരുവനാണോ അവന്റെക(ദൂതന്‍) അവനല്ലാതെ ഒരു ൈദൈവവുമില്ല അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ് ദൂതനിലും വിശ്വാസിക്കുവീന്‍ അതെ അല്ലാഹുവിലും അവന്റെ് വചനത്തിലും വിശ്വാസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍ അദ്ധേഹത്തെ നിങ്ങള്‍ പിന്പജറ്റുവീന്‍ നിങ്ങള്ക്ക് നേര്മാവര്ഗംങ പ്രപ്പിക്കാം (7:158)
നബിയെ നിനക്കും നിന്നെ പിന്പിറ്റിയ സത്യവിശ്വാസികള്ക്കും് അള്ളാഹു തന്നെ മതി (8:64)
ഈ ആയത്തുകളില്‍ നിന്നും പ്രവാചകനെ അരുസരിക്കണം പിന്പകറ്റണം ഖുര്ആ്ന്‍ പിന്പിറ്റണം എന്ന് മാത്രമല്ല അദ്ദേഹം മുന്‍ വേദങ്ങളില്‍ രേഗപ്പെടുത്തിയ അക്ഷരജ്ഞാനമില്ലാത്ത നബിയായ ദൂതനെ യാണ് അതിനാല്‍ <അല്ലാഹുവിനെയും അവവന്റെ ദൂതനെയും അനുസരിക്കുക > എന്ന് ഖുര്ആിന്‍ പറയുന്നിടത്ത് മുടന്തന്‍ ന്യായം ഒഴിവാക്കി അല്ലാഹുവിനു കിഴ്പ്പെടുക മാത്രവുമല്ല മുഹമ്മദ്‌ നബി സ കല്പ്പി ക്കും എന്ത് = അവരോട് അദ്ദേഹം സദാചാരം കല്പിക്കുകയും ദുരാചാരത്തില്നിുന്ന് അവരെ വിലക്കുകയും ചെയ്യുന്നു നല്ല വസ്തുക്കള്‍ അവര്ക്ക് ‌ അദ്ദേഹം അനുവടനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കി വെക്കുകയും ചെയ്യുന്നു ഒരു മനുഷ്യന്റെു ജീവിതത്തിലെ മുഴു കാര്യങ്ങളും ഇതില്‍പെട്ടു മാത്രവുമല്ല സമൂഹത്തിന്റെ മോജനവും രാഷ്ട്രത്തിന്റെ സ്വതന്ത്ര്യവും അതില്‍ പെട്ടു അതിനാല്‍ മനുഷ്യരുടെ ഉത്തരവതിത്തം എന്താകുന്നു മുഹമ്മദ് നബിയില്‍ വിശ്വാസിക്കുക പിന്തുണക്കുക പിന്പതറ്റുക സഹായിക്കുക അദെഹതോടൊപ്പം അവതരിച്ച ഖുര്ആുന്‍ നെ പിന്പഹറ്റുക (അദെഹതോടൊപ്പം അവതരിച്ച ഖുര്ആഖന്‍ ഈ വാക്ക് അടിവര യിടന്നം)
ഇതില്‍ നിന്നും മനുഷ്യകുലത്തിന് എന്ത് മനസ്സിലാക്കാം ഈ പ്രവാചകന്‍ മുഹമ്മദ്‌ ഈ ഖുര്ആഷന്റെന തനി പകര്പ്പാ യി ജീവിച്ചു ആ പരിശുദ്ധ ജീവിതവും അതിനു ആധാരമായ ഖുര്ആനനുമാകുന്നു മുസ്ലിംങ്ങളുടെ പ്രമാണം. ഖുര്ആേന്‍ ഒന്നാമതും പ്രവചാക്ചര്യ(ഹദിസ്‌) രണ്ടാമതും മുസ്ലിംങ്ങളുടെ ദീനിലെ തെളിവുകള്‍ ആയിരിക്കും ഇനിമുഹമ്മദ് നെബിയുടെ വാക്ക്‌ എത്ര പരിശുദ്ധ മാകുന്നു അല്ലാഹുവിന്റെ കല്പന ഇല്ലാതെ ഒരക്ഷരം പോലും പ്രവാചകന്‍ ഉരിയടുക ഇല്ലാ എന്ന് അള്ളാഹു പ്രക്യപിച്ചു {നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല ദുര്മാര്ഗിരയായിട്ടുമില്ല അദ്ദേഹം തന്നിഷ്ടപ്രകാരം സംസരിക്കുന്നുമില്ല അത് അദേഹത്തിന് ദിവ്യസ്ന്ദേശമായി നല്കടപ്പെടുന്ന ഒരു ഉള്ബോധനംമാത്രമാവുന്നു(53:2-4)}അള്ളാഹു ആകുന്നു ഏറ്റവും നന്നായി അറിയുന്നവന്‍ അസലാമു അലയിക്കും *********************

2012 ജനുവരി 16, തിങ്കളാഴ്‌ച

എന്ത് കൊണ്ട് മുസ്ലിം ആവാന്‍ ശഹാദത്ത് കലിമകള്‍ ചൊല്ലണം


എന്ത് കൊണ്ട് മുസ്ലിം ആവാന്‍ ശഹാദത്ത് കലിമകള്‍ ചൊല്ലണം

بسم الله الرحمن الحيم  എന്ത് കൊണ്ട് മുസ്ലിം ആവാന്‍ ശഹാദത്ത് കലിമ ചൊല്ലണം എന്നവാതം ഇതിനു മുന്പ് ഉണ്ടായിട്ടുണ്ടോ എന്നെനിക്കറിയില്ല മാത്രവുമല്ല ചോദിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ മാത്രമേ തെളിവായി സ്വീകാര്യവും ആവൂ
ആദ്യമായി പറയട്ടെ ശഹാദ്ദത്ത് കലിമകള്‍ ചൊല്ലിയാല്‍ മാത്രം പോര ആളുകള്‍ കേള്‍ക്കെ ഉറക്കെ പ്രക്യാപ്പിക്കണം ശഹാദത്ത് കലിമകളുടെ അര്‍ഥം, താല്പര്യം അത് ഉച്ചരിക്കുന്നതോടെ അവന്റെ ജീവിതത്തില്‍ അടിമുടി വരേണ്ട മാറ്റങ്ങള്‍ എന്നിവയെ കുറിച്ച് ദ്രഡവിശ്വാസം ഉണ്ടായിരിക്കണം  എന്തിനു നാം സാക്ഷ്യംവഹിക്കണം റസൂല്‍ സാക്ഷ്യം വഹിചിരുന്നുവോ എന്നാണ് മറ്റൊര് സംശയം.  എന്നാല്‍ ആദ്യമായി അള്ളാഹു തന്നെ അള്ളാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലാ എന്ന് സാക്ഷ്യം വഹിക്കുകയും എന്നിട്ട് അള്ളാഹു തന്നെ മലക്കുകളും അള്ളാഹു അറിവ് നല്‍കിയവരും സാക്ഷ്യം വഹിച്ചു എന്ന് ഖുര്‍ആന്‍നിലൂടെ പ്രക്യപ്പിക്കുന്നതോടെ അള്ളാഹു വിന്റെയും നബിമാരുടെയും പ്രക്യപനം ഒരൊറ്റ ആയത്തില്‍ വെക്ത്മായി {അവനല്ലാതെ ദൈവമില്ലെന്ന് അള്ളാഹു സ്വയം സാക്ഷ്യം വഹിച്ചിരിക്കുന്നു അജയ്യനും അഭിജ്ഞ്നുമായ അവനല്ലാതെ ഒരു ൈദവവുമില്ലെന്ന് മലക്കുകളും ജ്ഞാനികളൊക്കെയും നീതിപൂര്‍വം സാക്ഷ്യംവഹിച്ചിരിക്കുന്നു 3:18}   എന്നുവെച്ചാല്‍ ആശ്ഹദുആന്‍ലായിലാഹ ഇല്ലള്ളഹ് എന്ന് ജ്ഞാനികള്‍ സാക്ഷ്യ പെടുത്തിയത്‌പോലെ നാമും സക്ഷ്യപെടുത്തണം   മുഹമ്മദ്‌ നബി സ അ റസൂല്‍ ആണെന്ന് മുസ്ലിംങ്ങള്‍ സക്ഷ്യപ്പെടുത്തെണ്ടതുണ്ടോ???? പ്രവാചകന്റെ കാലത്ത് പ്രവാചകന്റെ അടുത്ത് വന്ന് വിശ്വാസിക്കുന്നവര്‍ പ്രവാചകന്‍ അല്ലാഹുവിന്റെ റസൂല്‍ ആണെന്ന് പ്രക്യപിച്ചിരുന്നു ഖുര്‍ആന്‍നില്‍ നിന്ന് തന്നെ തെളിവ് വേണം എന്ന് പറയുമ്പോള്‍ പ്രവാചകര്‍ അല്ലാഹുവിന്റെ റസൂല്‍ ആണെന്ന പ്രക്യാപനം നടത്തുന്ന രീതി സാധാരണ ഉള്ളതിനാല്‍ മുനഫിക്കുകളും അങ്ങനെ പറഞ്ഞു റസൂലിന്റെ അടുക്കല്‍ വന്നു അത് ഖുര്‍ആന്‍ പറയുന്നത് നോക്കുക {കപടവിശ്വാസികള്‍ നിന്റെ അടുത്ത് അന്നാല്‍ അവര്‍ പറയും തീര്‍ച്ചയും താങ്കള്‍ അല്ലാഹുവിന്റെ ദൂതന്‍ ആണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു അല്ലാഹുവിനറിയാം തീര്‍ച്ചയായും നീ അവന്റെ ദൂതനാണെന്ന് തീര്‍ച്ചയായും മുനഫിഖ്‌ുകള്‍ (കപടന്മാര്‍)കള്ളം പറയുന്നവരാണ് എന്ന് അള്ളാഹു സാക്ഷ്യംവഹിക്കുന്നു 63:1 }   ഈ ആയത്തിലൂടെ സാധാരണയില്‍ തന്നെ ജനങ്ങള്‍ ആശ്ഹദുഅന്ന മുഹമ്മദ്‌ റസൂലുല്ലാഹി എന്ന് പറഞ്ഞു ഇസ്ലാം സ്വീകരിച്ചിരുന്നു എന്നുമാത്രമല്ല അതിനേക്കാള്‍ ഒക്കെവലുത് അള്ളാഹു തന്നെ സാക്ഷ്യം വഹിക്കുന്നു എന്നതാകുന്നു അല്ലാഹുവും
മലക്കുകളും നബിമാരും സഹാബികളും സാക്ഷ്യംവഹിചെങ്കില്‍ നമുക്ക് എന്തുകൊണ്ട് സാക്ഷ്യം വഹിച്ചു കൂടാ

അതിനിടക്ക് ചിലര്‍ പറയുന്നത് കണ്ടു (കേട്ടു) അദേഹം ജീവിച്ചു ഇത്ര കാലമായിട്ടും അദ്ദേഹത്തിനെ കൊണ്ട് ശഹാദത്ത് കലിമ ചൊല്ലിചില്ലാ എന്ന്. മനുഷ്യകുഞ്ഞുങ്ങളെ അള്ളാഹു പുറത്തുകൊണ്ടുവരുന്നത് ശുദ്ധ പ്രക്ര്തിയില്‍ ആകുന്നു അവന്‍ ഇസ്ലാമിക ശിക്ഷണത്തില്‍ ജീവിക്കുമ്പോള്‍ മറ്റൊരു ശഹാദത്ത് ചോല്ലെണ്ടാതായി വരുന്നില്ല ഇനി അവന്‍ പരിഷ്കരിച്ച് ഇസ്ലാമിന്റെ വിശ്വാസങ്ങളില്‍നിന്നും വെതിച്ചലിചിട്ടുണ്ടെങ്കില്‍ (ഒരു പുതിയ ചിന്താ പ്രസ്ഥാനമയി പ്രക്യപിച്ചു പണിയെടുത്തിടുണ്ടേങ്കില്‍) അവന്‍ ദീനിലേക്ക് മടങ്ങി വരുവാന്‍ കലിമ ചൊല്ലുക തന്നെ വേണം

അള്ളാഹു ആകുന്നു എല്ലാം അറിയുന്നവന്‍



അബ്ദുല്ലഹിബിനു മസ്ഊതില്‍ നിന്ന് ഞങ്ങള്‍ നബിയോടൊപ്പം നമസ്കരത്തിലയിരികെ അല്ലാഹുവിനു തന്റെ അടിമകളില്‍ നിന്ന് സമാധാനം ഉണ്ടാവട്ടെ ഇന്നയിന്ന ആളുകള്‍ക്ക് സമാധാനം ഉണ്ടാവട്ടെ എന്ന് പറഞ്ഞപ്പോള്‍ റസൂല്‍ പറഞ്ഞു നീങ്ങള്‍ അല്ലാഹുവിനു സമാധാനം ഉണ്ടാവട്ടെ എന്ന് പറയരുത്‌ തീര്‍ച്ചയായും അള്ളാഹു തന്നെ യാണ്  സമാധാനം (നല്‍കുന്നവന്‍ )മറിച്ച് നിങ്ങള്‍ ഇപ്രകാരം പറയുക  എല്ലാ അഭിവാദ്യങ്ങളും നമസ്കാരങ്ങളും നല്ല കാര്യങ്ങളും അല്ലഹുവില്‍നിന്നുള്ള സമാധാനവും അനുഗ്രഹാശിസ്സുകളും കാരുന്ന്യവും താങ്കളില്‍ വര്ഷിക്കട്ടെ നമ്മിലും സജ്ജനങ്ങളായ അല്ലാഹുവിന്‍റെ ദാസ്സന്മാരിലും ശാന്തി യുണ്ടാവട്ടെ (നിങ്ങള്‍ അപ്രകാരം പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ ആ പ്രാര്‍ത്ഥന ആകാശത്തിലുള്ളതും ആകാശ ഭൂമിക്കിടയില്‍ ഉള്ള എല്ലാ അടിമകള്‍ക്കുമായിരികും --- അള്ളാഹു അല്ലാതെ വേറെ ഒരു ഇലഹ് ഇല്ലാ എന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനും അടിമയുമാനെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്നും കൂടി പറയേണ്ടതാന്നു ശേഷം തനിക്ക് കൂടതല്‍ ഇഷ്ട പെട്ട പ്രാര്‍ത്ഥന അവര്‍ തിരഞ്ഞെടുത്തു പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ എന്നും റസൂല്‍ അരുളുക യുണ്ടായി (ബുഖ്‌ാരി)
അബുല്ലഹി ഇബ്നു ഉമ്മര്‍ (ര) പറഞ്ഞു റസൂല്‍ (സ) പറയുന്നത് കേട്ടു ഇസ്ലാം അഞ്ചു കാര്യത്ത്തിന്മേല്‍ ആകുന്നു പടുത്തുയര്‍ത്തിയത് അള്ളാഹു അല്ലാതെ ഒരു ഇലാഹു ഇല്ലെന്നും മുഹമ്മദ്(സ അ) അല്ലാഹുവിന്റെ റസൂല്‍ ആണെന്നും സാക്ഷ്യം വഹിക്കുക നെമസ്കാരം നിലനിര്‍ത്തുക സാകത്തു നല്‍കുകയും ഹജ്ജും റമദാന്‍ മാസത്തില്‍ നോമ്പ് അനുഷ്ടിക്കുകയും ചെയ്യുക  (ബുഖ്‌ാരി)

2012 ജനുവരി 10, ചൊവ്വാഴ്ച

വിവാഹിതര്‍ വൃഭിച്ചരിച്ചാല്‍ ക്യാപിറ്റല്‍ ഫണിഷ്മെന്റ്റ്‌ തന്നെ

വിവാഹിതര്‍ വൃഭിച്ചരിച്ചാല്‍ ക്യാപിറ്റല്‍ ഫണിഷ്മെന്റ്റ്‌ തന്നെ ആവട്ടെ بسم بسم الله الحمن الرحيم
വൃഭിചാരിണിയും വൃഭിചാരിയും ഇവരില്‍ ഓരോരുത്തരെയും നൂരുവീതം പ്രഹരിക്കുക .........ഒരുപറ്റം സത്യവിശ്വാസികള്‍ അതിനു ദൃക്സാക്ഷികളായി ഉണ്ടായിരിക്കണം24:2
ഇവിടെ വൃഭിചാരത്തിന്റെ ശിക്ഷയെപറ്റി ചര്ച്ചപ ചെയ്യുന്നതിനുമുന്പ്്‌ മനുഷ്യന്റെ സാമൂഹിക ഘടന ഒന്ന് ചര്ച്ച് ചെയ്യാം. രണ്ടു സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ വിവാഹ...ിതരായി ആ സത്യസന്തമായ പാവനമായ കുടുംബ ബന്ധത്തില്നിിന്നും കുട്ടികളും കുട്ടികളുടെ കുട്ടികളും മറ്റു കുടുംബ ബന്തങ്ങളും ഉടലെടുത്ത് ഒരു ഗോത്രമായി സമൂഹമായി രാഷ്ട്രമായി മാറുന്നു. ഇവര്‍ തമ്മില്‍ പിതാവ് മകന്‍ മാതാവ്‌ മകള്‍ എന്നിങ്ങനെ ബന്തങ്ങളും അനന്തരാവകാഷങ്ങളും ഉണ്ടാവുന്നു എല്ലാറ്റിനും പുറമേ ധാര്മികമുല്യങ്ങളോട്കൂടിയ ഒരു സമൂഹം ഇതാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. എന്നാല്‍ അള്ളാഹു നിശ്ചയിച്ച രീതിയില്‍ വിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ സോബാവികമായ രീതിയില്‍ മാത്രം ബന്ദപ്പെടുക എന്നതിന് പകരം വിവാഹിതരായിരിക്കെ തന്നെ അന്യസ്ത്രീ പുരുഷന്മാരുമായി യാതൊരു നിയന്ത്രണവും ഇല്ലാതെ ബന്തപെടാന്‍ തുടങ്ങിയാല്‍ അവിടെ കുടുംബ ബന്തവും സാമൂഹിക ഘടനയും നഷ്ടമാവുന്നു അത് വലിയ അനീതി ഈ സമൂഹത്തില്‍ നടമാടപ്പെടും. ഒരുത്തിക്ക് ജനിക്കുന്ന കുഞ്ഞ് അവളുടെ ഭര്ത്താ വിന്റെത് ആവില്ല എന്നാല്‍ ആ ഭര്ത്താ വ് അവന്റെതല്ലാത്ത കുടിയുടെ ജീവിതചെലവ്‌ സഹിക്കണം അനന്തരാവകാശവും നല്കഅണം ഇനി ഈ ഭര്ത്താഎവിനു മറ്റു പല സ്ത്രീകളിലും ഉണ്ടായ കുട്ടികള്‍ ഇതേ അര്ത്ഥാത്തില്‍ വേറെയും ഒരു രാജ്യത്തെ മൊത്തം ജനങ്ങളുടെ അവസ്ഥ ഇങ്ങനെ ആയാല്‍ എന്തായിരിക്കും അവിടത്തെ സാമൂഹിക അവസ്ഥ – ഇനീ വൃഭിചരിച്ചത് ആരും അറിഞ്ഞില്ലേങ്കില്‍ അനന്തരാവകാശം, സംരെക്ഷണം പരിപാലനചെലവ്‌ വിവാഹം എന്നിവകളില്‍ വഞ്ചിക്കപ്പെടുന്നു ഇത് ഒരു സംസ്കാരമായി ആ സമൂഹം എടുത്താല്‍ കുട്ടികളുടെ, സ്ത്രീകളുടെ, പ്രായമായവരുടെ പരിപാലനം സംരക്ഷണം എന്നിവ ആരു നിര്വ,ഹിക്കും അതിനെല്ലാറ്റിനും പുറമേ സൂറത്ത് 4:1 ല്‍ പറഞ്ഞ സൃഷ്ടിപ്പിന്റെ നടപടി ക്രമം എങ്ങനെ നിലവില്‍ വരും. അതിന്റെ അര്ഥം് ലൂത്ത് നബിയുടെ ജനതയുടെ അവസ്ഥ അല്ലെ ആ ജനതയെ അള്ളാഹു കൂട്ടത്തോടെ കൊന്നുകളഞ്ഞു () ഇവിടെ വിവാഹിതര്‍ വൃഭിച്ചരിക്കുമ്പോള്‍ കുടുംബ വൃവസ്ഥ , സാമുഹിക വെവസ്ഥ തകരാറിലാകുന്നതോടെ പവിത്രമായ വിവാഹ കരാറിനെ വഞ്ചിക്കുന്നു മ്ലേച്ഛമായ വേശ്യവൃത്തി നടമാടുന്നു അരാജകതോവും സാമ്പത്തികനഷ്ടവും അഭിമാനവും വിവാഹത്തിന്റെ പവിത്രതയും ഇല്ലാതാക്കുന്നു (സഹോതരന്മാരെ നിങ്ങള്‍ നിങ്ങള്ക്ക് നിങ്ങളുടെ കുടുംബത്തില്‍ സമൂഹത്ത്തില്‍ ഇത് ഇഷ്ടപ്പെടുമോ)
ഇനി പ്രവാചകന്റെ കാലത്തിനു മുന്പുാള്ള സമൂഹങ്ങളിലും വിവാഹിതര്‍ വൃഭിച്ചരിച്ചാല്‍ കൊല തന്നെ കല്പ്പി ക്ക പെട്ടിരുന്നു തല്മൂതിലും ബൈബിളിലും മനുസ്മര്ധി യിലും കൊല്ലുവാന്‍ കല്പിതിലച്ചിരിക്കുന്നു ആ നിയമ വെവസ്ഥ നിലനില്ക്കുലന്ന സമൂഹമായിരുന്നു അറബികള്‍
നൂറു അടി, അടിക്കാന്‍ കല്പിച്ചത് വിവാഹം ചെയ്യാത്തവരുടെ കാര്യാത്തില്‍ ആകുന്നു – വിവാഹം ചെയ്തവര്ക്ക്യ വൃഭിച്ചരിക്കാന്‍ ഖുര്ആാന്‍ പഴുത്‌ നല്കുിന്നില്ല കാരണം അവര്ക്ക് ഒരു ഭാര്യ പോരെങ്കില്‍ നലുഭാര്യമാര്‍ വരെ ആവാം സ്ത്രികള്ക്ക്് ഭര്ത്താാവിനെ വേണ്ടെങ്കില്‍ തലാഖ് ആവശ്യപ്പെടാം ഭര്ത്താ വുമായി പ്രശ്ന പരിഹാരത്തിനും ഖുര്ആരന്‍ പ്രതിവിധികള്‍ നല്കുഹന്നു ..ഇനിയും വൃഭിച്ചരിക്കുന്നവരെ ജനമധ്യത്തിലിട്ട് എറിഞ്ഞു കൊല്ലാന്‍ ഉമ്മത്തിന്റെ നേതാവായ നെബിയായ റസൂല്‍ആയ അന്നത്തെ ഭരണാധികാരിയായ മുഹമ്മദ് സ അ കല്പ്പിബച്ചു അതില്‍ എന്താണ്തെറ്റ്
(വിവാഹിതര്‍ വൃഭിച്ചരിച്ചാല്‍ = വൃഭിച്ചരിച്ചു + ഭര്ത്താപവ്‌/ ഭാര്യ – വഞ്ചിച്ചു + സമുഹത്തെ വഞ്ചിച്ചു + രാഷ്ട്ര നിയമം ലെന്കിച്ചു + പ്രക്രതി നിയമം ലെങ്കിച്ചു +ഇനി അതില്‍ കുട്ടി ജനിച്ചാല്‍ സംരെക്ഷണവും പരിപാലനവും അനന്തരാവകാശവും അന്യായമായി ആ കുട്ടിക്ക് കിട്ടുന്നു)
അത് കൊണ്ട് നൂറു അടി, അടിക്കാന്‍ കല്പിച്ചത് വിവാഹം ച്യ്യാത്തവരുടെ കാര്യാത്തില്‍ മാത്രമാകുന്നു വിവാഹിതര്‍ വൃഭിച്ചരിച്ചാല്‍ ക്യാപിറ്റല്‍ ഫണിഷ്മെന്റ്റ്‌ തന്നെ ആവട്ടെ അള്ളാഹു എല്ലാം അറിയുന്നവന്‍ ആകുന്നു ഞാന്‍ അവന്റെ അടിമ മാത്രം

2012 ജനുവരി 7, ശനിയാഴ്‌ച

ശുദ്ധി ശുചിത്വം, ഉളു

ശുദ്ധി ശുചിത്വം, ഉളു
ഇസ്ലാം ലോകത്തുള്ള എല്ലാ മതങ്ങളെ കാളും വൃത്തിയും വെടിപ്പും അനുശാസിക്കുന്ന മതം ആകുന്നു. ഈ ഉമ്മത്തിലെ ആദ്യ പ്രബോധകനും പ്രവാചകനുമായ മുഹമ്മദ്‌ നബി സ അ ക്ക് അള്ളാഹു ആദ്യകാലങ്ങളില്‍ തന്നെ കല്പിച്ചത് ശുചിത്വം പാലിക്കാന്‍ ആകുന്നു ايها المدثر قم فاندر وربك فكبر وثيابك فطهر والرجزفهجر അല്ലയോ മൂടി പുതച്ചു മുടി കിടക്കുന്നവനെ എഴുന്നെല്ക്കുക മുന്നറിയിപ്പ് നല്കുപക നിന്റെി റബ്ബിന്റെ മഹത്വം വിളംബരപ്പെടുത്തുക നിന്റെി വസ്ത്രങ്ങള്‍ ശുചിയാക്കി വെക്കുക ആഴുക്കുകളില്‍ നിന്നും അകന്നു നില്ക്കുക ഈ വാക്യങ്ങളില്‍ നിന്നും സര്വ്വകമാലിന്യങ്ങളില്‍ നിന്നും വസ്ത്രം ശരീരം താമസസ്ഥലം ഹ്രദയ വിശുദ്ധി പെരുമാറ്റം എന്നിവ എല്ലാം ശുദ്ധമായിരിക്കണം. കാരണം പ്രബോധിദരുടെ മുന്പി‍ല്‍ അവന്‍ അന്തസായി നില്കെണ്ടതുണ്ട് എങ്ങനെ എല്ലാം ശുദ്ധീകരിക്കണം എന്ന് പ്രവാചകനില്‍ നിന്നും നാം പഠിച്ചു
ജനങ്ങളെസമീപിക്കുന്നമുന്പും അല്ലാഹ...ുവുമായി മുനാജാത്‌ നടത്തുന്ന മുന്പുംസ (നിസ്ക്കാരം) ദന്തശുദ്ധി വരുത്തണം മാന്യമായി വെടിപ്പും വര്ത്തിസയും ഉള്ള വസ്ത്രം ധരിക്കണം ഖുര്ആ്ന്‍ മായിദ ആയത്ത് ആറില്‍ പറഞ്ഞതനുസരിച്ചും പ്രവാചകച്ചര്യ അനുസരിച്ചും അംഗശുദ്ധി. ഉണ്ടാവല്‍ നിസ്ക്കാരം, തവാഫ് എന്നിവക്ക് ശേര്ത്താകുന്നു. ഖുര്ആ്ന്‍ എടുക്കാനും ജീവിതത്തില്‍ മുഴുസമയവും ഉളു ഉണ്ടാവുന്നത് നല്ലത് തന്നെ. ജനാബത്ത്കാരന്‍, ഹയ്ധു നിഫാസ് എന്നിവയുള്ള സ്ത്രീകള്‍ നിയ്യതോടുകുടെ ശരീരം ആസകലം വെള്ളം നനച്ച് ഒലിക്കുന്ന രീതിഇയില്‍ കുളിക്കുക അഴുക്കുകള്‍ ഉള്ളിടങ്ങളില്‍ നന്നയികഴുകുക—ഇങ്ങനെയാകുന്നു വലിയ അശുദ്ധിയില്നികന്നും ശുദ്ധിയാവല്‍ – എന്നാല്‍ നിയ്യതോടുകൂടെ മുഖവും ൈകമുട്ട് വരെ ൈകൈകളും കഴുകുകയും തലയും ചെവിയും തടവുകയും നേരിയാന്നിയുല്പെടെ കാലുകള്‍ കഴുകുകയും ചെയ്തുകൊണ്ടാണ് ഉള്ളു .എടുക്കെണ്ടത് ഉള്ളു മുറിയുന്ന കാര്യങ്ങള്‍ മലമൂത്ര വിസര്ജ നം അന്യസ്ത്രീ പുരുഷന്മാരുടെ തൊലി തമ്മില്‍ ചേരല്‍ ഗുഹ്യസ്ഥാനങ്ങള്‍ കയിവേല്ലകൊണ്ട് തൊടല്‍ കിഴ്വായു പോകല്‍ (ഭാര്യയെതോട്ടല്‍ ഉളു മുറിയുമോ ഇല്ലയോ എന്നിടത്ത് വികാരത്തോടെ ഭാര്യയെ തൊട്ടാല്‍ ഉളു മുറിയും എന്ന് മനസ്സിലാകുന്നു) എന്നിവ കൊണ്ട് ഉളു നഷ്ടമാവും വീണ്ടും ഉളു എടുക്കണം (ഇതില്‍ അഭിപ്രായ വെത്യസമുവരുമായുള്ള തര്ക്കയമല്ല ഇവിടെ) മലമുത്ര വിസര്ജ നം ചെയ്താല്‍ വെള്ളം കൊണ്ട് വൃത്തിയയി കഴുകെണ്ടതാകുന്നു ശുദ്ധ വെള്ളം കൊണ്ടായിരിക്കണം വൃത്തിയക്കെണ്ടത് പകര്ച്ചയയതോ നജസ് ആയതോ അയ വെള്ളം കൊണ്ടാവരുത് – മലം മുത്രം ശവം (മനുഷ്യനും ജിറാതും മത്സ്യവും ഒഴിച്ചു) രക്തം കള്ള് മതിയ്യ്‌ എന്നിവ നജസ്സുകള്ളാകുന്നു – ശരിരം വസ്ത്രം സ്ഥലം എന്നിവ നജസുകളില്‍ നിന്നും ശുദ്ധ മായിരിക്കണം. നായ പട്ടി അന്നിവ യുടെ നെജസ് നീക്കാന്‍ ഏഴുവട്ടം കാഴുകുന്നതില്‍ ഒരു വട്ടം മണ്ണ് കലര്ന്നെ വെള്ളം കൊണ്ടായിരിക്കണം വെള്ളം കിട്ടാത്ത സാഹചര്യത്തില്‍ വല്ല കല്ല്‌ ടിഷുപെപ്പേര്‍ എന്നിവ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക തയമ്മം ചെയ്തുകൊണ്ട് കുളി നിര്ബിന്ധം ആയതില്നിതന്നും ഉളു നിര്ബയന്ധം ആയതില്‍ നിന്നും ശുദ്ധിയാക്കാം. ശുദ്ധ മണ്ണില്‍ ഒരു പ്രാവശ്യം ഇരുൈകകൈളുടെയും വെള്ളഭാഗം അടിച്ചു മുഖം തടവുകയും, മറ്റൊരു അടികൊണ്ടു കയ്മുട്ട്ടക്കം രണ്ടു ൈകകള്‍ തടവുകയും ചെയ്യുക ഇതാണ് തയമ്മം ഇങ്ങനെ തന്നെ മതി കുളിക്കു പകരവും
· · · Yesterday at 7:00am

2012 ജനുവരി 4, ബുധനാഴ്‌ച

ദീന്‍ വിറ്റ് കാശാക്കുന്നവര്ക്കെതിരില്‍ നിലകൊള്ളുക

നമ്മുടെ ദീനിനെ, നമ്മുടെ ഈമനിനെ, നമ്മുടെ അനുസരണ ശീലത്തെ, നമ്മുടെ പണ്ടിതന്മാരോടും, മുന്കാ്ല മഹാത്ടുക്കളോടും ഉള്ള ആദരവിനെ, മുഹമ്മദ്‌ മുസ്തഫാ സ അ യോടു നമുക്കുള്ള സ്നേഹത്തെ വിറ്റ് കാഷാക്കുകയകുന്നു ഇന്ന് കേരളത്തില്‍. ജനങ്ങളെ നിങ്ങള്‍ നിശബ്ദരായാല്‍, പണ്ടിതന്മാരല്ലേ തെറ്റുണ്ടാവില്ലാ എന്ന്കരുതി (ചിന്ത്ക്കാതെ) നിസ്സാരമാക്കിയാല്‍, നിങ്ങള്‍ അതിനെ അനുകൂലിച്ചാല്‍, അതിനെ സാമ്പത്തികമായി സഹായിച്ചാല്‍ നമ്മുടേതെന്നു നാം അംഗീകരിക്കുന്ന മുകളില്‍ കൊടുത്ത എല്ലാം നമുക്ക് നഷ്ടമാവും
മുടി വെള്ളവും, മുടി പ്രദര്ശമനവും, ഖബര്‍ കേട്ടിപ്പോക്കിയും നേര്ച്ചാ എന്നപേരില്‍ പുരങ്ങള്നര ടത്തിയും ജിന്ന് ചേട്ട ൈശതാന്‍ മാരണം, കണക്കുനോക്കള്‍, ഒഴിപ്പിക്കല്‍, തുടങ്ങി എല്ലാം കോടി കളുടെ വരുമാന മുണ്ടാക്കി ഈ ദീനിന്റെ പവിത്രത നഷ്ടപ്പെടുത്തുകയാകുന്നു ----
ഖുര്ആാനിലെക്കും സുന്നത്തിലെകും മടങ്ങുക – ഇസ്ലാം ദീനിനെ വിജയിപ്പിക്കുക നമ്മുടെ ആഖീബത്ത്നന്നാക്കുക സ്വന്തര്ഗാത്തിന്നായി പ്രവര്ത്തി്ക്കുക ---- അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീന്‍.
NB: നാളെ മഹ്ശറയില്‍ പാര്ട്ടി നോക്കിയല്ല അള്ളാഹു വിദിക്കുന്നത് ഞാനും നിങ്ങളും അല്ലാഹുവിന്റെആ മുന്നില്‍ മറുപടി പറയാന്‍ നാംതന്നെ ആലോചിച്ചു തീരുമാനമെടുക്കണം

2012 ജനുവരി 2, തിങ്കളാഴ്‌ച

ഇന്നത്തെ ചിന്ത, പ്രവര്‍ത്തനം മുന്നേറ്റം


ഇന്നത്തെ ചിന്ത, പ്രവര്‍ത്തനം മുന്നേറ്റം

ഇസ്ലാം ആവിര്‍ഭവിച്ചപ്പോള്‍ ഡെമോക്രിസമോ സോഷ്യലിസമോ ക്യാപിറ്റലിസമോ കമ്മ്യുന്നിസമോ ഉണ്ടായിരുന്നില്ല. പില്കാലങ്ങളില്‍ നിലനിന്നിരുന്ന ഇസ്ലാമിക ഖിലാഫത്ത് നഷ്ടപെട്ടപ്പോള്‍ മേല്പറഞ്ഞ പുതിയ ഇസ്സങ്ങള്‍ മുസ്ലിം മനസ്സുകളിലേക്ക് ചേക്കേറി ചിലരെല്ലാം ഈ ഇസ്സങ്ങളെ മുസ്ലിം മനസ്സുകളിലും രാഷ്ട്രങ്ങളിലും കെട്ടിയിടാനും വളര്‍ത്താനും ശ്രമിച്ചു. ഇസ്ലാമിനെ അതിന്‍റെ തനതായ രൂപത്തില്‍ നില്നില്‍ക്കണമെന്നാഗ്രഹിച്ച പണ്ഡിതന്മാരും പ്രമാണിമാരും ഇരുന്നുചിന്തിച്ചതിന്റെ ഫലമായി പലനാടുകളിലും ഒരേ ആശയത്തില്‍ പലപേരുകളിലായി സംഘടനകള്‍ രൂപംകൊണ്ടു പ്രവര്‍ത്തിച്ചു പൂത്തുലഞ്ഞു മേല്പറഞ്ഞ ഒരു ഇസ്സത്തെയും അംഗികരികാതെ തന്നെ.

ഇന്ത്യയിലും പ്രവര്‍ത്തിക്കുകയും രാഷ്ട്രത്തിന്‍റെ ഭരണഘടന അനുശാസിക്കുന്ന സ്വതന്ത്ര്യം ഉപയോഗപെടുത്തിയും പ്രവര്‍ത്തനത്തിനായി ഭരണഘടനയുടെ നിയമാവലി ധിക്കരിക്കാതെയും മുസ്ലിംങ്ങളുടെ മാത്രമല്ലാതെ മൊത്തം ജനതയുടെ ഉന്നമനത്തിനും സാമ്പത്തിക ഭദ്രതയുള്ള , അഴിമതിരഹിതമായ ധാര്മികമുല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ഒരു ഭരണം സ്ഥാപിക്കുക,-- സ്ഥാപിക്കുവാന്‍ സഹകരിക്കുക എന്നലെക്ഷൃാത്തില്‍ ഒരു സംഘം മുന്നോട്ടു വന്നത് തെറ്റാണോ ? എന്നാല്‍ അത് ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള വെല്‍ഫെയര്‍ പാര്‍ട്ടി ആയത്  മാത്രം എങ്ങനെ തെറ്റാവും ?

യുഗപുരുഷന്മാരാല് ലോകതങ്ങോളമിങ്ങോളം നിയോഗിക്കപെട്ട  അതെ ഉത്തരവതിത്തം തന്നെ യാകുന്നു ജനങ്ങളെ വരിഞ്ഞു മുറുക്കിയിരിക്കുന്ന സാമ്പത്തിക ച്ചുഷന്നത്തിന്റെയും അരാജകത്വത്തിന്റെയും അധാര്മികതയുടെയും അഴിമതിയുടെയും നീരാളിപ്പിടുത്തത്തില്‍ നിന്നും രാജ്യത്തെയും രാജ്യനിവസികളെയും രേക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഈ പ്രസ്ഥാനം.

ഈ ഉത്തരവാദിത്ത നിര്‍വ്ഹണത്തിനു മുബില്‍ തടസ്സം സൃഷ്ടിക്കാതെ സഹകരിക്കണം എന്നവശ്യപ്പെടുന്നതോടെ ഒരു ഇസ്സങ്ങലോടും രാജിയായിട്ടിലാ എന്നുമാത്രമല്ല (തൌഹീദ്  രിസാലത്ത്  ആഖിറത്ത് എന്നിവയുടെമേല്‍ ഉട്ടിയുറപ്പിക്ക്പെട്ട രാഷ്ട്രീയ വെവസ്ത) ഇന്ത്യന്‍ ഭരണഘടന അനുശാസീക്കുന്ന രീതിയില്‍ സമാധാനത്തോടെ പ്രവര്‍ത്തിച്ചു മുന്നേറുക തന്നെ ചെയ്യും  ---- എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്

2012 ജനുവരി 1, ഞായറാഴ്‌ച

മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്കുള്ള ഉത്തരവതിതങ്ങള്‍


മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്കുള്ള ഉത്തരവതിതങ്ങള്‍

سم الله لرحمان الرحيم  ജനിച്ചുടനെ കുട്ടിയുടെ ചെവികളില്‍ ബാങ്കും ഇകമത്തും കൊടുക്കുക, നല്ല പേര് വിളിക്കുക, മുടി കളയുക, ഹഖ്‌ീകത്ത് അറുക്കുക, ജനനമരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നിടത്ത് കുട്ടിയുടെ പേര് രജിസ്റ്റര്‍  ചെയ്യ്യ്ക തുടര്‍ന്നു അത്യാവശ്യമുള്ള രേഗകള്‍ തയ്യാറാക്കുക വാക്സിന്‍ നല്‍കുകയും കാര്‍ഡ്‌ സൂഷിക്കുകയും ചെയ്യുക, സുന്നത്ത്‌ കയിക്കുക, സ്നേഹം നല്‍കുക കുട്ടികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക, മുലകൊടുക്കുക സംരെക്ഷ്ണംനല്കുക, ശാന്തമായ കലുഷിതമാല്ലാത്ത അന്തരീക്ഷത്തില്‍ ദീനീ ചിട്ടയില്‍ കുട്ടികളെ വളര്‍ത്തുക ഖുര്‍ആന്‍ പഠിപ്പിക്കുക നല്ല വസ്ത്രം പാര്‍പ്പിടം ഭാഷണം കളിക്കാനുള്ള സൌകര്യങ്ങള്‍ എന്നിവ ഹലാലായി നല്‍കുക

 സ്കൂളിലും മദ്രസയിലും ചെകേണ്ട കാലത്ത് തന്നെ ചേര്‍ക്കുക, പഠനത്തില്‍ ശ്രദ്ധിക്കുക, വേണ്ട പുസ്തകങ്ങള്‍ യുണിഫോം എന്നിവ നല്‍കുന്നതോടെ അവരുടെ കൂട്ടുകാര്‍ അവരുടെ യാത്ര സമയനിഷ്ടാ എന്നിവയും നിസ്കാരം നോമ്പ് സ്വഭാവ സംസ്കരണം ധാനശീലം കലാകായിക മേഘലയിലുള്ള താല്പര്യം അവര്‍ മറ്റുള്ളവരോട് ഇടപെടുന്ന രീതി  എന്നിവ ശ്രദ്ധിക്കുക
ജോലിയാക്കുന്നതിനു വേണ്ട ഉപദേശ നിര്‍ദേശങ്ങളും സൌകര്യങ്ങളും ചെയ്ത്കൊടുക്കുക വിവാഹം കഴിപ്പിക്കുക അവരുടെ മതപരമായ കാര്യങ്ങളിലുള്ള അറിവ്‌ പ്രവര്‍ത്തനങ്ങള്‍ ആരാധനാകാര്യങ്ങളില്‍ ഉള്ള താല്പര്യം ധാനശീലം എന്നിവ പ്രവര്തികമാക്കുന്നുണ്ടോ എന്ന് പരിശോദിക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുക.  മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും അല്ലാഹുവില്‍ ഭരമെല്പ്പിക്കുകയും ചെയ്യുക   അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ