2012, ജൂലൈ 24, ചൊവ്വാഴ്ച

ജനാതിപത്യത്തെ തന്നെ പലരീതിയില്‍ വ്യക്യനിക്കുന്നു


ജനാധിപത്യത്തിന്റെ നിര്‍വചനം പറഞ്ഞ ശേഷമേ അത് എത്രമാത്രം തവുഹീതുമായി എതിരാകു എന്ന് പറയാന്‍ കഴിയൂ – കാരണം പലരും ജനാതിപത്യത്തെ തന്നെ പലരീതിയില്‍ വ്യക്യനിക്കുന്നു.

ഒന്ന്: ഒരു കാര്യത്തില്‍ ഒരു നിയമ നിര്‍മാണം നടത്താന്‍ ജനപ്രതിനിതികളില്‍ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ നിയമ നിര്‍മാണം നടത്തുക . (ഉദാഹരണം മദ്ധ്യം അനുവതനീയമോ നിഷിതാമോ എന്ന് ഒരു രാഷ്ട്രം തീരുമാനം എടുക്കുന്നത് ആ രാഷ്ട്രത്തിലെ ജനപ്രതിനിടികളുടെ ഭൂരിപക്ഷം അനുസരിച്ചാണെങ്കില്‍ അത് ശിര്‍ക്ക്‌ ആകുന്നു ഇനി അവര്‍ തീരുമാനം എടുത്തത് മദ്ധ്യം ശരീരത്തിനു ഹാനികരമാകുന്നു അതുകൊണ്ട് അത് നിരോധിക്കുന്നു എന്ന് തീരുമാനിച്ചാലും ശെരി) കാരണം അവിടെ അല്ലാഹുവിന്റെ ഹകിമിയത്തിനെ യാകുന്നു അവര്‍ അവഗണിക്കുകയും സിര്ഷ്ടവിനുള്ള അതികാരത്ത്തില്‍ പന്കുകാരവുകയാകുന്നു അവര്‍ ചെയ്തത്

രണ്ട്: ജനപ്രതിനിധികളെയും ഭരണകര്താകളെയും തെരഞ്ഞെടുക്കുവാന്‍ ഭൂരുപക്ഷം പരിഗണിക്കുക : ഇത് ശിര്‍ക്ക്‌ ആകുകയില്ല , മാത്രവുമല്ല ഖുലഫാഉര്‍റാശിദുകള്‍ ഈ രൂപത്തില്‍ തെരെഞ്ഞെടുക്ക്പെട്ടിടുണ്ട്

മൂന്നു: ഒരു ഇസ്ലാമിക വെവസ്ഥ നിലവില്‍ ഉണ്ടാവുക എന്നിട്ട് അതിന്റെ നടത്തിപ്പിന് ഇന്ന് കാണുന്ന ജനാതിപത്യ വെവസ്ഥ വെച്ച് കൊണ്ട് പ്രവര്‍ത്തന പരിപാടികള്‍ തയ്യാറാക്കുക – അങ്ങനെ എങ്കില്‍ അതിന്റെ നടത്തിപ്പില്‍ ഇസ്ലാമിക ശിക്ഷണങ്ങളില്‍ നിന്നും മാറാതിരിക്കാന്‍ സൂക്ഷികേണ്ടി വരും . ഉദാ: പ്രബോധന പ്രവര്‍ത്തനത്തിന് ഇസ്ലാം ഹരമാക്കിയതും വേരുക്കുന്നതുമായ മാധ്യമങ്ങള്‍ ഉപയോഗിക്കുക.

നാല് :  ഇന്ത്യന്‍ സാഹചര്യത്തില്‍ ജനാതിപത്യം സോഷ്യലിസം, മതെതരതോം എന്നിവ അന്ഗീകരിക്കാത്ത ഒരുപര്‍തിക്കും ഇന്ത്യയില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു രാഷ്ട്രിയത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി കിട്ടുകയില്ല – ഈ സാഹചര്യം ഈ പറയപ്പെട്ട എല്ലാ അനിസ്ലാമിക വെവസ്തകളെയും പേറേണ്ടി വരുന്നു എന്നത് ഒരു വലിയ പ്രശ്നമായി അവശേഷിക്കുകയും ചെയ്യുന്നു