2012, ജനുവരി 10, ചൊവ്വാഴ്ച

വിവാഹിതര്‍ വൃഭിച്ചരിച്ചാല്‍ ക്യാപിറ്റല്‍ ഫണിഷ്മെന്റ്റ്‌ തന്നെ

വിവാഹിതര്‍ വൃഭിച്ചരിച്ചാല്‍ ക്യാപിറ്റല്‍ ഫണിഷ്മെന്റ്റ്‌ തന്നെ ആവട്ടെ بسم بسم الله الحمن الرحيم
വൃഭിചാരിണിയും വൃഭിചാരിയും ഇവരില്‍ ഓരോരുത്തരെയും നൂരുവീതം പ്രഹരിക്കുക .........ഒരുപറ്റം സത്യവിശ്വാസികള്‍ അതിനു ദൃക്സാക്ഷികളായി ഉണ്ടായിരിക്കണം24:2
ഇവിടെ വൃഭിചാരത്തിന്റെ ശിക്ഷയെപറ്റി ചര്ച്ചപ ചെയ്യുന്നതിനുമുന്പ്്‌ മനുഷ്യന്റെ സാമൂഹിക ഘടന ഒന്ന് ചര്ച്ച് ചെയ്യാം. രണ്ടു സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ വിവാഹ...ിതരായി ആ സത്യസന്തമായ പാവനമായ കുടുംബ ബന്ധത്തില്നിിന്നും കുട്ടികളും കുട്ടികളുടെ കുട്ടികളും മറ്റു കുടുംബ ബന്തങ്ങളും ഉടലെടുത്ത് ഒരു ഗോത്രമായി സമൂഹമായി രാഷ്ട്രമായി മാറുന്നു. ഇവര്‍ തമ്മില്‍ പിതാവ് മകന്‍ മാതാവ്‌ മകള്‍ എന്നിങ്ങനെ ബന്തങ്ങളും അനന്തരാവകാഷങ്ങളും ഉണ്ടാവുന്നു എല്ലാറ്റിനും പുറമേ ധാര്മികമുല്യങ്ങളോട്കൂടിയ ഒരു സമൂഹം ഇതാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. എന്നാല്‍ അള്ളാഹു നിശ്ചയിച്ച രീതിയില്‍ വിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ സോബാവികമായ രീതിയില്‍ മാത്രം ബന്ദപ്പെടുക എന്നതിന് പകരം വിവാഹിതരായിരിക്കെ തന്നെ അന്യസ്ത്രീ പുരുഷന്മാരുമായി യാതൊരു നിയന്ത്രണവും ഇല്ലാതെ ബന്തപെടാന്‍ തുടങ്ങിയാല്‍ അവിടെ കുടുംബ ബന്തവും സാമൂഹിക ഘടനയും നഷ്ടമാവുന്നു അത് വലിയ അനീതി ഈ സമൂഹത്തില്‍ നടമാടപ്പെടും. ഒരുത്തിക്ക് ജനിക്കുന്ന കുഞ്ഞ് അവളുടെ ഭര്ത്താ വിന്റെത് ആവില്ല എന്നാല്‍ ആ ഭര്ത്താ വ് അവന്റെതല്ലാത്ത കുടിയുടെ ജീവിതചെലവ്‌ സഹിക്കണം അനന്തരാവകാശവും നല്കഅണം ഇനി ഈ ഭര്ത്താഎവിനു മറ്റു പല സ്ത്രീകളിലും ഉണ്ടായ കുട്ടികള്‍ ഇതേ അര്ത്ഥാത്തില്‍ വേറെയും ഒരു രാജ്യത്തെ മൊത്തം ജനങ്ങളുടെ അവസ്ഥ ഇങ്ങനെ ആയാല്‍ എന്തായിരിക്കും അവിടത്തെ സാമൂഹിക അവസ്ഥ – ഇനീ വൃഭിചരിച്ചത് ആരും അറിഞ്ഞില്ലേങ്കില്‍ അനന്തരാവകാശം, സംരെക്ഷണം പരിപാലനചെലവ്‌ വിവാഹം എന്നിവകളില്‍ വഞ്ചിക്കപ്പെടുന്നു ഇത് ഒരു സംസ്കാരമായി ആ സമൂഹം എടുത്താല്‍ കുട്ടികളുടെ, സ്ത്രീകളുടെ, പ്രായമായവരുടെ പരിപാലനം സംരക്ഷണം എന്നിവ ആരു നിര്വ,ഹിക്കും അതിനെല്ലാറ്റിനും പുറമേ സൂറത്ത് 4:1 ല്‍ പറഞ്ഞ സൃഷ്ടിപ്പിന്റെ നടപടി ക്രമം എങ്ങനെ നിലവില്‍ വരും. അതിന്റെ അര്ഥം് ലൂത്ത് നബിയുടെ ജനതയുടെ അവസ്ഥ അല്ലെ ആ ജനതയെ അള്ളാഹു കൂട്ടത്തോടെ കൊന്നുകളഞ്ഞു () ഇവിടെ വിവാഹിതര്‍ വൃഭിച്ചരിക്കുമ്പോള്‍ കുടുംബ വൃവസ്ഥ , സാമുഹിക വെവസ്ഥ തകരാറിലാകുന്നതോടെ പവിത്രമായ വിവാഹ കരാറിനെ വഞ്ചിക്കുന്നു മ്ലേച്ഛമായ വേശ്യവൃത്തി നടമാടുന്നു അരാജകതോവും സാമ്പത്തികനഷ്ടവും അഭിമാനവും വിവാഹത്തിന്റെ പവിത്രതയും ഇല്ലാതാക്കുന്നു (സഹോതരന്മാരെ നിങ്ങള്‍ നിങ്ങള്ക്ക് നിങ്ങളുടെ കുടുംബത്തില്‍ സമൂഹത്ത്തില്‍ ഇത് ഇഷ്ടപ്പെടുമോ)
ഇനി പ്രവാചകന്റെ കാലത്തിനു മുന്പുാള്ള സമൂഹങ്ങളിലും വിവാഹിതര്‍ വൃഭിച്ചരിച്ചാല്‍ കൊല തന്നെ കല്പ്പി ക്ക പെട്ടിരുന്നു തല്മൂതിലും ബൈബിളിലും മനുസ്മര്ധി യിലും കൊല്ലുവാന്‍ കല്പിതിലച്ചിരിക്കുന്നു ആ നിയമ വെവസ്ഥ നിലനില്ക്കുലന്ന സമൂഹമായിരുന്നു അറബികള്‍
നൂറു അടി, അടിക്കാന്‍ കല്പിച്ചത് വിവാഹം ചെയ്യാത്തവരുടെ കാര്യാത്തില്‍ ആകുന്നു – വിവാഹം ചെയ്തവര്ക്ക്യ വൃഭിച്ചരിക്കാന്‍ ഖുര്ആാന്‍ പഴുത്‌ നല്കുിന്നില്ല കാരണം അവര്ക്ക് ഒരു ഭാര്യ പോരെങ്കില്‍ നലുഭാര്യമാര്‍ വരെ ആവാം സ്ത്രികള്ക്ക്് ഭര്ത്താാവിനെ വേണ്ടെങ്കില്‍ തലാഖ് ആവശ്യപ്പെടാം ഭര്ത്താ വുമായി പ്രശ്ന പരിഹാരത്തിനും ഖുര്ആരന്‍ പ്രതിവിധികള്‍ നല്കുഹന്നു ..ഇനിയും വൃഭിച്ചരിക്കുന്നവരെ ജനമധ്യത്തിലിട്ട് എറിഞ്ഞു കൊല്ലാന്‍ ഉമ്മത്തിന്റെ നേതാവായ നെബിയായ റസൂല്‍ആയ അന്നത്തെ ഭരണാധികാരിയായ മുഹമ്മദ് സ അ കല്പ്പിബച്ചു അതില്‍ എന്താണ്തെറ്റ്
(വിവാഹിതര്‍ വൃഭിച്ചരിച്ചാല്‍ = വൃഭിച്ചരിച്ചു + ഭര്ത്താപവ്‌/ ഭാര്യ – വഞ്ചിച്ചു + സമുഹത്തെ വഞ്ചിച്ചു + രാഷ്ട്ര നിയമം ലെന്കിച്ചു + പ്രക്രതി നിയമം ലെങ്കിച്ചു +ഇനി അതില്‍ കുട്ടി ജനിച്ചാല്‍ സംരെക്ഷണവും പരിപാലനവും അനന്തരാവകാശവും അന്യായമായി ആ കുട്ടിക്ക് കിട്ടുന്നു)
അത് കൊണ്ട് നൂറു അടി, അടിക്കാന്‍ കല്പിച്ചത് വിവാഹം ച്യ്യാത്തവരുടെ കാര്യാത്തില്‍ മാത്രമാകുന്നു വിവാഹിതര്‍ വൃഭിച്ചരിച്ചാല്‍ ക്യാപിറ്റല്‍ ഫണിഷ്മെന്റ്റ്‌ തന്നെ ആവട്ടെ അള്ളാഹു എല്ലാം അറിയുന്നവന്‍ ആകുന്നു ഞാന്‍ അവന്റെ അടിമ മാത്രം

1 അഭിപ്രായം:

  1. 4: 25; ഈ ആയത്തില്‍ പറയുന്ന (മുഹ്സിനാത്ത്) എന്നാല്‍ സംരെക്ഷിതര്‍ എന്നാകുന്നു കുടുംബ സംരെക്ഷം ഉള്ള സോതന്ത്ര സ്ത്രീകള്‍ അവരുടെ ശിക്ഷ 100 അടി ആകുന്നു 24:2 ല്‍ അള്ളാഹു പറഞ്ഞത്‌ പോലെ --- എന്നാല്‍ അടിമ സ്ത്രീകള്‍ വിവാഹിതരാവുമ്പോള്‍ മാത്രം അവര്‍ ഒരു സംരക്ഷണത്തില്‍ (ഭര്താരീകവിന്റെ സംരെക്ഷണം കുടുംബത്തിന്റെ സംരെക്ഷണം ഇല്ല) ആവുന്നു എന്നുവെച്ചാല്‍ ഒരു അവിവാഹിത യായ സോതന്ത്ര സ്ത്രീ യുടെ പതവി ഇങ്ങനെ യുള്ള അടിമ സ്ത്രീക്ക് പകുതി ശിക്ഷ നല്കുതക എന്നുവെച്ചാല്‍ 50 അടി --- ഇനി സോതന്ത്ര സ്ത്രീ (മുഹ്സിനാത്ത്) വിവാഹിത യവുമ്പോള്‍ അവള്ക്ക് രണ്ട് സംരെക്ഷണം ലെബിക്കുന്നു (ഒന്ന് കുടുംബം രണ്ട് ഭര്ത്താലവ്) ഇങ്ങനെ യുല്ലവര്‍ക്ക്‌ ആകുന്നു എറിഞ്ഞു കൊല്ലാന്‍ പ്രവാചകന്‍ വിധിച്ചത് ---- കൂട്ടരേ ഞാന്‍ അല്ലഹുവിനു നിയമമം പഠിപ്പിക്കുക അല്ല നഊദുബില്ലഹ് അവന്റെ പ്രവാചകന്‍ നടപ്പാക്കിയ നിയമത്തിന്റെ സത്യസന്ധത മനസ്സില്‍ വക്രത ഇല്ലാത്തവര്ക്ക്ന പറഞ്ഞു കൊടുക്കുന്ന ഒരു അടിമ മാത്രം
    33:30 പ്രവചാക പത്നി മാര്ക്ക്്‌ ഇരട്ടി ശിക്ഷ എന്ന് അല്ലഹു പറഞ്ഞത്‌ അവര്‍ വല്ല ദുര്വൃകത്തിയിലും ഇടപെടും എന്നല്ല മറിച്ച് അവര്‍ അവരുടെ ഉത്ത്രവാതിത്തങ്ങള്‍ ഭാരിച്ചതാകുന്നു അതിനാല്‍ അവരുടെ സോബാവങ്ങള്‍ വളരെ സംശുധ്മാവണം എന്നാകുന്നു പ്രവാചകനോട് അലഹു ഇപ്രകാരം പറഞ്ഞത്‌ പോലെ لئن أشركت ليحبطن عملك താങ്കള്‍ ബഹുദൈവത്തിലകപ്പെട്ടാല്‍ താങ്കളുടെ വര്ത്തലനമാത്രയും പാഴായിപ്പോവും – നഊദു ബില്ലാ പ്രവാചകന്റെ ഭാഗത്തുനിന്നോ പ്രവാചകന്റെ പത്നി മാരുടെ ഭാഗത്ത് നിന്നെ അപ്പ്രകാരം ഉണ്ടാകുന്നതല്ല

    മറുപടിഇല്ലാതാക്കൂ