2012, ജനുവരി 17, ചൊവ്വാഴ്ച

പ്രവാചകന്‍ മുഹമ്മദ് സ അ യെ അനുസരിക്കുകയും പ്രവാചകചര്യ അനുതവനംചെയ്യുകയും വേണം

പ്രവാചകന്‍ മുഹമ്മദ് സ അ യെ അനുസരിക്കുകയും പ്രവാചകചര്യ അനുതവനംചെയ്യുകയും വേണം
പ്രവാചകനെ അനുസരിക്കെണ്ടാതില്ല പ്രവാചകന്‍ കൊണ്ടുവന്ന ഖുര്ആരന്‍ നെ അരുസരിച്ചാല്‍ മതി എന്ന് വാതിക്കുന്ന ഒരു വിഭാഗം ജനങ്ങളെ ഞാന്‍ കന്നുന്നു അവര്‍ ഹദീസ്‌ നിഷേധികളും ഖുര്ആളന്‍ വക്താക്കളെന്ന് ഭംഗിവാക്ക് പറയുന്നവരും ആരാധനാ മുറകളും ലെക്ഷ്യബോധവും ഇല്ലത്തവരകുന്നു
പ്രവാചകന്‍ മുഹമ്മദ് നബിയും റസൂലും ആകുന്നു, റസൂല്‍ എന്ന പദവി പ്രവാചകന്മാരില്‍ ചിലര്ക്ക് അള്ളാഹു പ്രത്യകം നല്കിയതാകുന്നു അത് ഒരിക്കലും അത് ഒരിക്കലും {അവന്റെക പ്രവാചകന്മാര്ക്ക് ഇടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്പ്പിക്കുന്നില്ലാ 2:285} എന്ന് പറഞ്ഞതിന് എതിരല്ല കാരണം ആദം നബി തൊട്ട് മുഹമ്മദ്‌ നബി വരെ എല്ലാവരും കൊണ്ട് വന്ന ദീന്‍ ഇസ്ലാം മാത്രാ മാകുന്നു
അനുസരിക്കുക എന്നാല്‍ എന്നാല്‍ ഒരുകല്പ്പന അനുസരിച്ച് പ്രവര്ത്തിരക്കുക കല്പനയും അദ്ദേഹത്തിന്റെ പ്രവര്ത്തി യും കണ്ടുകൊണ്ട് പിന്തുടരുക പിന്പലറ്റുക, പിന്പറ്റിജീവിക്കുക എന്നെല്ലാം പറയും
റസൂലിനെ അല്ലാതെ പ്രവാചകനെ(നബിയെ) അനുസരിക്കാന്‍ പറഞ്ഞ ഒരു ആയത്താകുന്നു ചെകനൂരികളുടെ ചോദ്യം മാത്രവുമല്ല റസൂല്‍ എന്നാല്‍ ദൂതന്‍, ദൂതന്‍ എന്നാല്‍ ദൂത് ഉള്ളവന്‍, ദൂത്‌ എന്നാല്‍ ഖുര്ആനന്‍ അതിനാല്‍ ഖുര്ആാന്‍ നെ അനുസരിക്കുവനാകുന്നു അള്ളാഹു കല്പ്പി്ച്ചത് എന്നാ തെറ്റായ ചര്ച്ചരയും തെറ്റായ വിശ്വാസവും വെച്ച് പുലര്ത്തുന്നതോടെ അത് പ്രജരിപ്പിക്കുകയും ചെയ്തു കൊണ്ട് മുസ്ലിംങ്ങളെ വസികെടിലക്കാന്‍ ശ്രമിക്കുന്നു.
തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്ജീലിലും രെഖപ്പെടുത്ത്പ്പെട്ട അവര്ക്ക് ‌ കണ്ടത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ (നബി) ൈദവ്ദൂതനെ (റസൂല്‍) (മുഹമ്മദ് നബിയെ) പിന്പചറ്റുന്നവര്ക്ക്ൊ (അനുസരികുക്ന്നവര്ക്ക് )(ആ കരുന്ന്യം രേഖപ്പെടുത്ത്പ്പെടുന്ന്താണ്്) അവരോട് അദ്ദേഹം സദാചാരം കല്പിക്കുകയും ദുരാചാരത്തില്നികന്ന് അവരെ വിലക്കുകയും ചെയ്യുന്നു നല്ല വസ്തുക്കള്‍ അവര്ക്ക് ‌ അദ്ദേഹം അനുവടനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കി വെക്കുകയും ചെയ്യുന്നു അപ്പേള്‍ അദേഹത്തില്‍ വിശ്വാസിക്കുകയും അദ്ധേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ധേഹതോടൊപ്പം അവ്തരിപ്പിക്കപ്പ്ട്ടിട്ടുള്ള ആ പ്രകാശത്തെ പിന്പ്റ്റുകയും ചെയ്തവര്‍ ആരോ അവര്‍ തന്നെയാണ് വിജയികള്‍. (7:157)
പറയുക മനുഷ്യരെ തീര്ച്ചടയായും ഞാന്‍ നിങ്ങളിലെക്കെലാം ഉള്ള അല്ലാഹുവിന്റെീ ദുതനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം എതോരുവനാണോ അവന്റെക(ദൂതന്‍) അവനല്ലാതെ ഒരു ൈദൈവവുമില്ല അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ് ദൂതനിലും വിശ്വാസിക്കുവീന്‍ അതെ അല്ലാഹുവിലും അവന്റെ് വചനത്തിലും വിശ്വാസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍ അദ്ധേഹത്തെ നിങ്ങള്‍ പിന്പജറ്റുവീന്‍ നിങ്ങള്ക്ക് നേര്മാവര്ഗംങ പ്രപ്പിക്കാം (7:158)
നബിയെ നിനക്കും നിന്നെ പിന്പിറ്റിയ സത്യവിശ്വാസികള്ക്കും് അള്ളാഹു തന്നെ മതി (8:64)
ഈ ആയത്തുകളില്‍ നിന്നും പ്രവാചകനെ അരുസരിക്കണം പിന്പകറ്റണം ഖുര്ആ്ന്‍ പിന്പിറ്റണം എന്ന് മാത്രമല്ല അദ്ദേഹം മുന്‍ വേദങ്ങളില്‍ രേഗപ്പെടുത്തിയ അക്ഷരജ്ഞാനമില്ലാത്ത നബിയായ ദൂതനെ യാണ് അതിനാല്‍ <അല്ലാഹുവിനെയും അവവന്റെ ദൂതനെയും അനുസരിക്കുക > എന്ന് ഖുര്ആിന്‍ പറയുന്നിടത്ത് മുടന്തന്‍ ന്യായം ഒഴിവാക്കി അല്ലാഹുവിനു കിഴ്പ്പെടുക മാത്രവുമല്ല മുഹമ്മദ്‌ നബി സ കല്പ്പി ക്കും എന്ത് = അവരോട് അദ്ദേഹം സദാചാരം കല്പിക്കുകയും ദുരാചാരത്തില്നിുന്ന് അവരെ വിലക്കുകയും ചെയ്യുന്നു നല്ല വസ്തുക്കള്‍ അവര്ക്ക് ‌ അദ്ദേഹം അനുവടനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കി വെക്കുകയും ചെയ്യുന്നു ഒരു മനുഷ്യന്റെു ജീവിതത്തിലെ മുഴു കാര്യങ്ങളും ഇതില്‍പെട്ടു മാത്രവുമല്ല സമൂഹത്തിന്റെ മോജനവും രാഷ്ട്രത്തിന്റെ സ്വതന്ത്ര്യവും അതില്‍ പെട്ടു അതിനാല്‍ മനുഷ്യരുടെ ഉത്തരവതിത്തം എന്താകുന്നു മുഹമ്മദ് നബിയില്‍ വിശ്വാസിക്കുക പിന്തുണക്കുക പിന്പതറ്റുക സഹായിക്കുക അദെഹതോടൊപ്പം അവതരിച്ച ഖുര്ആുന്‍ നെ പിന്പഹറ്റുക (അദെഹതോടൊപ്പം അവതരിച്ച ഖുര്ആഖന്‍ ഈ വാക്ക് അടിവര യിടന്നം)
ഇതില്‍ നിന്നും മനുഷ്യകുലത്തിന് എന്ത് മനസ്സിലാക്കാം ഈ പ്രവാചകന്‍ മുഹമ്മദ്‌ ഈ ഖുര്ആഷന്റെന തനി പകര്പ്പാ യി ജീവിച്ചു ആ പരിശുദ്ധ ജീവിതവും അതിനു ആധാരമായ ഖുര്ആനനുമാകുന്നു മുസ്ലിംങ്ങളുടെ പ്രമാണം. ഖുര്ആേന്‍ ഒന്നാമതും പ്രവചാക്ചര്യ(ഹദിസ്‌) രണ്ടാമതും മുസ്ലിംങ്ങളുടെ ദീനിലെ തെളിവുകള്‍ ആയിരിക്കും ഇനിമുഹമ്മദ് നെബിയുടെ വാക്ക്‌ എത്ര പരിശുദ്ധ മാകുന്നു അല്ലാഹുവിന്റെ കല്പന ഇല്ലാതെ ഒരക്ഷരം പോലും പ്രവാചകന്‍ ഉരിയടുക ഇല്ലാ എന്ന് അള്ളാഹു പ്രക്യപിച്ചു {നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല ദുര്മാര്ഗിരയായിട്ടുമില്ല അദ്ദേഹം തന്നിഷ്ടപ്രകാരം സംസരിക്കുന്നുമില്ല അത് അദേഹത്തിന് ദിവ്യസ്ന്ദേശമായി നല്കടപ്പെടുന്ന ഒരു ഉള്ബോധനംമാത്രമാവുന്നു(53:2-4)}അള്ളാഹു ആകുന്നു ഏറ്റവും നന്നായി അറിയുന്നവന്‍ അസലാമു അലയിക്കും *********************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ